മാധവിക്കൂട്ടി ഒരിക്കൽ തൻ്റെ കാവ്യച്ചിലങ്ക റോസ്മേരിക്ക് പൂർണ്ണമായും ശരിവെക്കുന്നതാണ് ഈ ജാലകക്കാഴ്ച്‌ചകൾ. തെളിഞ്ഞ ജലാശയത്തിൻ്റെ അടിത്തട്ടിൽ കിടക്കുന്ന കണ്ണുനീർ കല്ലുകളുടെ തിളക്കമാണ് ഇതിലെ ഓരോ ജീവിതവും തന്റെ ജാലകത്തിരശീല മാറ്റുമ്പോൾ കാണുന്ന അറിയപ്പെടാത്ത മനുഷ്യജന്മങ്ങളെ വാക്കുകളുടെ കരസ്‌പർശത്താൽ പുനരുജ്ജീവിപ്പിക്കുന്ന മാന്ത്രികൾ.. We aஸ் வாகாை ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ വെമ്പുന്ന ഒരു ഹ്യദയം ഇതിൽ മിടിക്കുന്നുണ്ട്. അതിനപ്പുറം തീവ്രാനുഭാഗത്തിൻ്റെ കളിച്ചുവെച്ചിരിക്കുന്നു