രാജലക്ഷ്മി ജീവിതത്തെ തിക്തതയോടെ വീക്ഷിച്ച കാഥി കയല്ല. അവരുടെ കഥാപാത്രങ്ങളും ജീവിതത്തെ സ്നേഹി ച്ചവരാണ്. ഏകാന്തതയുടെ മരുപ്പരപ്പിലെ യാത്രക്കാരായ അവരുടെ കഥാപാത്രങ്ങളെല്ലാം മരുപ്പച്ച തേടിക്കൊണ്ട് മൃഗതൃഷ്ണയിൽനിന്ന് മൃഗതൃഷ്‌ണയിലേക്കു സഞ്ചരിക്കു ന്നവരാണ്. ഈ കാഥികയ്ക്ക് സാഹിത്യസൃഷ്‌ടിതന്നെയായിരുന്നു ജീവിതം. ജീവിതത്തോട് പകവീട്ടാൻവേണ്ടി സാഹിത്യം രചിക്കുകയായിരുന്നില്ല എന്നർത്ഥം.' -എം.ടി. വാസുദേവൻ | 1960-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നോവൽ